Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Carmel
Karshakan
WhatsApp Image 2025-03-26 at 12.32.26_0683a278
websit poster.jpg 2
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നോക്കുകുത്തി; വയൽ നികത്തുന്നവർക്കെതിരെ നടപടിയില്ല



തിരുവനന്തപുരം: വയൽ നികത്തുന്നവർക്കെതിരെ നടപടിയെടുക്കാനാകാതെ സർക്കാർ. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നോക്കുകുത്തിയായി നിൽക്കുകയാണ്. നെൽവയൽ നികത്തിയെന്നു ചൂണ്ടികാണിച്ച് 2016 മുതൽ 2013 വരെ 7064 പരാതികളാണ് കിട്ടിയത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പരാതികൾ ഉള്ളത്, 1620 എണ്ണം. തൊട്ടുപിന്നിൽ 1423 പരാതികളുമായി ആലപ്പുഴ ജില്ലയാണുള്ളത്.

ഇത്തരത്തില്‍ നികത്തിയ വയലുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതിനുള്ള നടപടികളും ഇഴയുകയാണ്. തിരുവനന്തപുരത്തും കോട്ടയത്തും ഒന്നു പോലും പൂർവ്വ സ്ഥിതിയിലാക്കിയിട്ടില്ല. കോഴിക്കോട് ഒന്ന്, ആലപ്പുഴ മൂന്ന് എന്നിങ്ങനെയാണ് കണക്കുകൾ. പൂർവ്വസ്ഥിതിയിൽ ആക്കാൻ ഉത്തരവിറക്കിയ സ്ഥലങ്ങളിലും പ്രതിസന്ധിയാണ്. മണ്ണിട്ട നെൽവയൽ പൂർവ്വസ്ഥിതിയിലാക്കിയത് 124 ഇടത്ത് മാത്രമാണ്. ജെസിബി വാടകക്കെടുക്കാനുൾപ്പെടെ ഫണ്ടില്ലാത്ത സ്ഥിതിയാണുള്ളത്. റവന്യൂ മന്ത്രിയും ജില്ലാ കളക്ടർമാരും ഇടയ്ക്കിടെ നടപടിയെടുക്കുമെന്ന് പറയുമെങ്കിലും ഒന്നും നടക്കുന്നില്ല.

2008-ൽ ആണ് നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പാസ്സാക്കിയത്. വയലുകളും തണ്ണീർത്തടങ്ങളും മണ്ണിട്ട് നികത്തിയുള്ള നിർമാണം തടയുകയായിരുന്നു നിയമത്തിന്റെ ലക്ഷ്യം.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!